Activate your premium subscription today
Sunday, Mar 30, 2025
മനാമ സൂഖിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഗൾഫ് പേൾ സ്റ്റോർ, കാലം കാത്തുസൂക്ഷിച്ച സംഗീതത്തിന്റെയും ഓർമകളുടെയും ഒരു കലവറയാണ്.
എടപ്പാൾ∙ കണ്ടനകത്തിന്റെ സമൃദ്ധമായ കലാവഴികളിൽ സാന്നിധ്യമറിയിച്ചു വീട്ടമ്മമാർ. 24 വീട്ടമ്മമാരാണ് ഇടയ്ക്കയിൽ ശ്രുതി ചേർത്തു കൊട്ടിപ്പാടിയത്. കഴിഞ്ഞ ദിവസം ഇവർ കണ്ടനകം കോട്ടയിൽ ക്ഷേത്രാങ്കണത്തിൽ അരങ്ങേറ്റവും കുറിച്ചു. കണ്ടനകം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലും ഇവർ ഇടയ്ക്ക വാദനം നടത്തി. എടപ്പാൾ സോപാനം
താളപ്പിഴകളുടെ തുടര്‍ച്ചയാണ് മനുഷ്യജീവിതം. ലോകചരിത്രവും അങ്ങനെതന്നെ. യുദ്ധങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍, കൂട്ടക്കുരുതികള്‍, അധികാരപ്രമത്തരുടെ ദുരമൂത്ത തേരോട്ടങ്ങള്‍. എല്ലാ താളങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള അലര്‍ച്ചകള്‍, അട്ടഹാസങ്ങള്‍. ഇതിനിടയില്‍ കടുകിട താളം തെറ്റാതെ, സൗമ്യനായി, ശാന്തനായി, നന്മയുടെ നാളം വിടര്‍ത്തുന്ന ചിരിയോടെ, എപ്പോഴും നൃത്തം വയ്ക്കുന്ന മുടിയിഴകളോടെ ഒരാള്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു കൂട്ടുനിന്നു. ഉസ്താദ് സാക്കിര്‍ ഹുസൈന് ഖുറേഷി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ജീവിതത്തിന്റെ താളംതെറ്റുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍ അതു തിരികെപ്പിടിക്കാനായി പത്തു വിരലുകള്‍ ചലിപ്പിച്ച തബലവാദകന്‍. ലോകത്തെ താളവാദ്യക്കാരെല്ലാം ഒരേ കുടുംബമാണെന്നു വിശ്വസിച്ച സംഗീതജ്ഞന്. അവരെല്ലാം ഒരേ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എന്താണാ സാദൃശ്യം. ഒരിക്കല്‍ സാക്കിര്‍ ഹുസൈനോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു. എല്ലാവരും തന്റെ വാദ്യത്തില്‍ പൂര്‍ണതയ്ക്കായി നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും അതു കൈവരിക്കുന്നില്ല. ആരും അതിനായുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല. ഈ പരിശ്രമവും യാത്രയുമാണ് പ്രധാനം. ലക്ഷ്യം കൈവരിച്ചുള്ള വിശ്രമമല്ല.
സാൻഫ്രാൻസിസ്കോ∙ ലോകപ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈനെ (73) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുമളി∙ സ്പീക്കറും ആംപ്ലിഫയറും കൂട്ടിച്ചേർത്ത് താൻ നിർമിച്ച മ്യൂസിക് സിസ്റ്റത്തിൽനിന്നു പാട്ടുകൾ കേട്ടു തുടങ്ങിയതോടെ ചിലമ്പരശന്റെ കണ്ണു ചെറുതായി നനഞ്ഞു. തലയിൽ പതിയെ തലോടി. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി മുറിച്ച മുടി ചെറുതായി വളർന്നു വരുന്നതേയുള്ളൂ. ‘ഞാൻ അച്ഛനു വേണ്ടിയാണ് വന്നത്’– ചിലമ്പരശൻ
ഷാർജ ∙ ഷാർജ ഭരണാധികാരിയിൽ നിന്ന് നേരിട്ട് അഭിനന്ദനം ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായ മലയാളി കലാകാരൻ. സംഗീതപ്രേമികളായ അറബികളുടെ സ്വന്തം ഉസ്താദ് ബാസു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പുലിക്കോടൻ ഭാസ്കരൻ എന്ന തബലിസ്റ്റ് ഭാസ്കരൻ. അദ്ദേഹത്തിന് യുഎഇയിൽ സവിശേഷ റോൾ കൂടിയുണ്ട്–വാദ്യോപകരണങ്ങളുടെ 'ഡോക്ടർ'. കഴിഞ്ഞ 25
പാലക്കാട് ∙ ചെമ്പൈ സ്മാരക ഗവ.സംഗീത കോളജിന്റെ നേതൃത്വത്തിൽ വയലിൻ ആചാര്യൻ നെടുമങ്ങാട് ശിവാനന്ദൻ, മൃദംഗം ആചാര്യൻ പ്രഫ.പാറശാല രവി എന്നിവരെ ആദരിച്ചു. കോളജിലെ പൂർവവിദ്യാർഥികളും ഇവർക്ക് ആദരം അർപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ബിഎ പരീക്ഷകളിൽ മ്യൂസിക്, വീണ, വയലിൻ, മൃദംഗം എന്നീ വിഭാഗങ്ങളിൽ
തച്ചനാട്ടുകര ∙ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വീപ്പകളും, കുപ്പികളും മരക്കമ്പുകളും വാദ്യോപകരണങ്ങളാക്കി പഴഞ്ചേരിയിലെ കുട്ടിക്കൂട്ടം. ഉത്സവപ്പറമ്പുകളിലെ തംബോല മേളം, നാസിക് ഡോൾ എന്നിവ കണ്ട് ആകൃഷ്ടരായാണു കുട്ടികൾ സ്വയംപരിശീലനത്തിലേക്കു തിരിഞ്ഞത്. യുകെജി മുതൽ ഒൻപതാം ക്ലാസുകാർ വരെയുണ്ട് കൂട്ടത്തിൽ.
പറവൂർ ∙ സോപാന സംഗീതം എന്ന കലയിൽ 21 കലാകാരന്മാർ അരങ്ങേറിയതു ശ്രദ്ധേയമായി. ഇടയ്ക്ക കൊട്ടി ദേവ സ്തുതികൾ പരമ്പരാഗത ശൈലിയിൽ ആലപിക്കുന്ന ഈ ക്ഷേത്ര കലയിൽ ഇത്രയേറെ പേർ ഒരേ ദിവസം അരങ്ങേറുന്നത് അപൂർവമാണ്. ഒന്നര വർഷത്തിലേറെയായി കാവിൽ ഉണ്ണിക്കൃഷ്ണ വാരിയരുടെ ശിക്ഷണത്തിൽ പരിശീലിച്ച ശേഷം, പെരുവാരം മഹാദേവ
തൃപ്പൂണിത്തുറ ∙ ചെണ്ട പഠനത്തിനു പ്രായം തടസ്സമാണോ എന്ന ചോദ്യത്തിനു അമൃത ഡെന്റൽ കോളജിലെ എമിരിറ്റസ് പ്രഫസർ ഡോ. രവിവർമയ്ക്ക് ഉത്തരം ഒന്നേയുള്ളൂ.. ദാ എന്ന കണ്ടു പഠിച്ചോ... 76 –ാം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഹരിപ്പാട് അനന്തപുരം രാജകുടുംബാംഗം ഡോ. രവിവർമ. എരൂർ മുതുകുളങ്ങര ശ്രീകൃഷ്ണ
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.