Activate your premium subscription today
Wednesday, Mar 26, 2025
കൊച്ചി∙ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമില്ലാത്തതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും തടയാൻ മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വാണിജ്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണം. ചട്ടപ്രകാരം റജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ഉൽപന്ന നിർമാണമോ വിൽപനയോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനുള്ള മൊബൈൽ ആപ്പ് സംസ്ഥാന മലിനീകരണ ബോർഡ് 3 മാസത്തിനകം വികസിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷന് ബെഞ്ച് നിർദേശിച്ചു.
മൈക്രോപ്ലാസ്റ്റിക് മലിനീകരണം ഇന്ന് പരിസ്ഥിതി ലോകം ചർച്ച ചെയ്യുന്ന വലിയ വിഷയങ്ങളിലൊന്നാണ്. നമ്മുടെ പരിസ്ഥിതിയുടെ എല്ലാ ഭാഗങ്ങളിലേക്കും മൈക്രോപ്ലാസ്റ്റിക്കുകൾ കടന്നുചെന്നിട്ടുണ്ടെന്നാണു ഗവേഷകർ പറയുന്നത്. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിൽ പോലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം വരുന്നത് അത്ര നല്ല കാര്യമല്ലെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
കൂരോപ്പട ∙ വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സംഭരിക്കാൻ വലിയ സംഭരണ കേന്ദ്രം. എന്നാൽ ശേഖരിച്ചവയെല്ലാം സംഭരണകേന്ദ്രത്തിനു പുറത്ത്. കൂരോപ്പട പഞ്ചായത്തിലെ ചാത്തൻപാറ എംസിഎഫിനു പുറത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ചാക്കിൽ
ആലപ്പുഴ∙ വേമ്പനാട് കായൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ക്യാംപെയ്ൻ രണ്ടാം ഘട്ടത്തിൽ ശേഖരിച്ചത് 9 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യം. ക്യാംപെയ്നിന്റെ രണ്ടു ഘട്ടങ്ങളിലായി 22 ടൺ പ്ലാസ്റ്റിക് മാലിന്യമാണു കായലിൽ നിന്നു ശേഖരിച്ചത്. ഇന്നലെ മാത്രം 12
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് അതിലൂടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള നൂതന പദ്ധതിയുമായി എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്. മഷിപ്പേനയിലേക്കുള്ള തിരിച്ചുവരവടക്കം ആറോളം ശുചിത്വ-മാലിന്യ സംസ്കരണ പരിപാടികളാണ് 'സസ്റ്റെയിന്ഡ്' എന്ന പേരില്‍ തുടങ്ങിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
കടുത്തുരുത്തി ∙ ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആഴ്ചകളായി റോഡരികിലും പറമ്പിലും കിടക്കുന്നു.കടുത്തുരുത്തി പഞ്ചായത്ത് അഞ്ചാം വാർഡിൽ അലരി – ഇടമ്പാടം– കടുത്തുരുത്തി റോഡരികിലും സമീപമുള്ള പറമ്പുകളിലുമാണു ചാക്കിൽ കെട്ടി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. ഹരിതകർമസേന വീടുകളിൽ
കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിനു സമീപം കഴിഞ്ഞ 5 ദിവസമായി പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ച് പുകയുകയാണ്. വിഷപ്പുകയും ദുർഗന്ധവും വാഹനയാത്രക്കാർക്കു പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരസഭയിലെ 11, 21, 22 വാർഡുകളിലെ ജനങ്ങളും വലിയ ദുരിതത്തിലാണ്. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിലെ
കുമരകം ∙ വേമ്പനാട്ട് കായലിൽ ഉണ്ട്. തോടുകളിൽ ഉണ്ട്. കരയ്ക്കും ഉണ്ട്. എന്താണെന്ന് അല്ലേ. പ്ലാസ്റ്റിക് കുപ്പികൾ. കുപ്പിയുടെ ഉപയോഗം കഴിഞ്ഞാൽ നിന്ന സ്ഥലത്തുതന്നെ വലിച്ചെറിയുന്നു. ശുചിത്വ മിഷനും പഞ്ചായത്തും ചേർന്നു ബോട്ടിൽ ബൂത്തുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ പലതിലും പ്ലാസ്റ്റിക്
കോന്നി∙ ടൗണിൽ മാലിന്യം കത്തിക്കുന്നതായി പരാതി. പഞ്ചായത്ത് മാലിന്യ മുക്ത ക്യാംപെയ്നുമായി മുന്നോട്ടു പോകുമ്പോൾ കടകളിലെയും മറ്റും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ പൊതു നിരത്തിൽ കത്തിക്കുന്നതാണു പരിസരവാസികൾക്കും വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നത്.സെൻട്രൽ ജംക്ഷനോടു ചേർന്ന് ആനക്കൂട് റോഡിന്റെ ഓടയിലേക്ക് മാലിന്യം ഇട്ടശേഷം കത്തിക്കുകയാണ്.
കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗുണനിലവാരമുള്ള, ആകര്‍ഷകമായ ഫര്‍ണിച്ചര്‍ ഉണ്ടാക്കാമെന്ന ആശയം തന്നെ രസകരമല്ലേ. അത്തരം ഒരു സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ആല്വിന് ജോര്‍ജ് (29). ത പരിസ്ഥിതി അവബോധമുള്ള സുഹൃത്ത് സിദ്ധാര്‍ത്ഥ് എ.കെയുമൊത്താണ് ഈ ചെറുപ്പക്കാരന് കാര്‍ബണ്‍ ആന്‍ഡ്
Results 1-10 of 271
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.