Activate your premium subscription today
Wednesday, Mar 26, 2025
സ്വർണ വിലയുടെ തിളക്കത്തിൽ മിന്നിത്തിളങ്ങുകയാണ് തനി തങ്കക്കസവിൽ നെയ്തെടുക്കുന്ന സാരികളും മുണ്ടുകളും. ഒരു പവൻ സ്വർണവില 55,000 രൂപയും കടന്നതോടെ സ്വർണക്കസവുള്ള സെറ്റുമുണ്ടുകൾക്കും സാരിക്കും രണ്ടു മാസം കൊണ്ട് 20–25% വില കയറിയതായി നെയ്ത്തുകാർ പറയുന്നു. കേരളത്തിൽ ബാലരാമപുരം മേഖലയിൽ ഏകദേശം മുപ്പത്തഞ്ചോളം തൊഴിലാളികൾ മാത്രമാണ് യഥാർഥ സ്വർണം ചേർത്ത കസവിൽ സാരി നെയ്യുന്നത്. ഒരു വർഷം ഏകദേശം 200 സാരികളാണ് ഇത്തരത്തിൽ ഇവിടെ നെയ്തെടുക്കുന്നത്.
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നോക്കിയാൽ സുവർണ ശോഭയുള്ള ഒരു കാഴ്ച കാണാം. തലയുയർത്തി നിൽക്കുന്ന പദ്മനാഭ സ്വാമി ക്ഷേത്രഗോപുരം. തിരുവിതാംകൂർ രാജഭരണകാലത്തെ കയ്യൊപ്പ് ഈ ഗോപുരത്തിൽ മാത്രം അവസാനിക്കുന്നില്ല. വിവിധ പേരുകളിലായി ഈ നാടിന്റെ മുക്കിലും മൂലയിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. ചെറുപ്രായത്തിൽ
കേരള കൈത്തറിയെന്നാൽ കസവു സാരിയും മുണ്ടും നേര്യതും മാത്രമായിരുന്ന കാലത്ത് മുംബൈയിലെ റെഡ് കാർപെറ്റിൽ കൈത്തറിയുടെ പുതുമുഖം അവതരിപ്പിച്ചാണ് രാഹുൽ മിശ്രയെന്ന ഡൽഹി ഡിസൈനർ ഫാഷൻലോകത്തേക്കു ചുവടുവച്ചത്. 2006ലെ ലാക്മേ വേദിയിൽ കേരളത്തിലെ സ്വർണക്കസവുള്ള ഐവറി കോട്ടൺ തുണികൾ അതുവരെ കാണാത്ത പുതുമകൾ തേടി. ഇരുപുറവും
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.