Activate your premium subscription today
Monday, Mar 24, 2025
സിനിമാ ഗാനങ്ങളിൽ പൂത്തുലഞ്ഞ് ഒരു കാലഘട്ടത്തിന്റെ മധുചന്ദ്രികയായും തലമുറകളുടെ ഹരമാകുകയും ചെയ്തപ്പോൾ കവി എന്ന നിലയിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയത് വയലാറിന്റെ ദുര്യോഗമാണ്. ഗാനങ്ങൾ എഴുതുന്നതേക്കാൾ എത്രയോ കഷ്ടപ്പെട്ടും മനസ്സ് ഉരുക്കിയൊഴിച്ചും എഴുതിയിട്ടും ആ കവിതകൾ പാഠപുസ്തകങ്ങളിലും യുവജനോത്സവ
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിനെ എഴുത്തുകാരനാക്കുന്നത് അദ്ദേഹത്തെപ്പോലെ പ്രതിഭാശാലിയായ മറ്റൊരു എഴുത്തുകാരനാണ്; കാഫ്ക. നേരിട്ടല്ല; കഥയിലൂടെ. ഒരൊറ്റ കഥയിലൂടെ. മെറ്റമോര്‍ഫസിസ് അഥവാ വിപരിണാമം എന്ന പ്രശസ്തമായ നീണ്ടകഥ. വിദ്യാര്‍ഥിയായിരിക്കെ ഒരു രാത്രിയാണ് മാര്‍ക്വിസ്, ഗ്രിഗര്‍ സാംസയ്ക്കു സംഭവിച്ച
ഈ വർഷത്തെ ജെസിബി പുരസ്കാരത്തിന് അർഹമായ, എസ്. ഹരീഷിന്റെ ‘മീശ’എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ ‘മസ്റ്റാഷി’ന്റെ വിവർത്തക ജയശ്രീ കളത്തിലുമായി നടത്തിയ അഭിമുഖം. പ്രാദേശിക ഭാഷയും നാടൻ കഥകളും ഒക്കെയുള്ള നോവലാണ് മീശ. വിവർത്തനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു? ഭാഷയുടെ പ്രാദേശികത
രാഷ്ട്രീയ ശരിയെപ്പറ്റി എഴുതുമ്പോൾ ആശങ്കപ്പെടാറില്ലെന്ന് കഥാകൃത്തും നോവലിസ്റ്റുമായ എസ്. ഹരീഷ്. ‘‘ഞാൻ പൊളിറ്റിക്കലി കറക്ട് ആയി ജീവിക്കുന്ന ആളല്ല. പൂർണമായ അർഥത്തിൽ അങ്ങനെ ജീവിക്കുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടുമില്ല. ഭാര്യയെ അടുക്കളപ്പണികളിൽ സഹായിക്കാറുണ്ട് പക്ഷേ ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല. എല്ലാ
25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടി വീണ്ടും മലയാളം. ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത എസ്. ഹരീഷിന്റെ മീശയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം. 2018 ല്‍ ആരംഭിച്ച പുരസ്കാരം ആദ്യവര്‍ഷം നേടിയത് ബെന്യാമിന് ആയിരുന്നു. ജാസ്മിന് ഡേയ്സ് ( മുല്ലപ്പൂനിറമുളള പകലുകള്‍) എന്ന
25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരത്തിനു പരിഗണിക്കുന്ന 10 നോവലുകളില്‍ മലയാള കൃതിയും. കഥാകൃത്ത് എസ്. ഹരീഷിന്റെ വിവാദ നോവല്‍ മീശയാണ് ഇന്ത്യയിലെ പ്രധാന സാഹിത്യ പുരസ്കാരങ്ങളിലൊന്നിനുവേണ്ടി പരിഗണിക്കപ്പെടുന്നത്. ജയശ്രീ കളത്തിലാണ് മീശ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.