Activate your premium subscription today
Saturday, Mar 29, 2025
മനുഷ്യരുടെ സങ്കടങ്ങൾക്ക് ഭൗതികതലത്തിലുള്ള പരിഹാരങ്ങൾ പറഞ്ഞുതരാൻ പലരുണ്ടാവും. പക്ഷേ, ആ പരിഹാരങ്ങളിലെത്രയെണ്ണം സ്ഥായിയാണ്. വിശപ്പിന് ആഹാരം, രോഗത്തിനു മരുന്ന്, ദാരിദ്ര്യത്തിന് പണം, നാണം മറയ്ക്കാൻ തുണി, കയറിക്കിടക്കാൻ വീട്..... അങ്ങനങ്ങനെ നീണ്ടുപോകുന്നു ഭൗതിക പരിഹാരങ്ങൾ. പക്ഷേ, ഭൗതികമായ
ജീവിതത്തിൽ അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം പ്രതാപനെ വന്നു സ്പർശിച്ചു. അവിടെ നിന്നുകൊണ്ട് അയാൾ തന്റെ കൈകളിലേക്കു നോക്കി. പതിനാറു ദിവസം മുമ്പ് ഒന്നേമുക്കാൽ പവൻ വരുന്ന മാലയ്ക്കു വേണ്ടി അറുപത്തിരണ്ടു വയസ്സുള്ള ഒരു വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കൈകളാണത്. അതിനകം കൈകൾ നല്ലതുപോലെ ഉരച്ചുകഴുകാൻ
ബ്ലോഗിൽ നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാളി അരുൺ ആയിരിക്കുമോ? അതെന്തായാലും, മലയാളത്തിൽ ഡിജിറ്റൽ വായന പിച്ചവച്ചു തുടങ്ങുന്ന കാലത്ത് അതിലേക്കിറങ്ങിച്ചെന്ന് വായനക്കാരെ കൂടെ കൂട്ടിയ ആളാണ് അരുൺ. Arun Arsha | Pusthakakkazcha | Ravi Varma Thampuran
തൃശൂരിലെ വലിയ ബ്ലേഡ് പലിശക്കാരനാണ് ചെമ്പു മത്തായി. സ്വർണം ഈടുവാങ്ങി പണം കടംകൊടുക്കുന്ന ആൾ. ഒരു ദിവസം വളരെ വിചിത്രമായൊരു പണയവസ്തു അയാളുടെ അടുത്തെത്തി. ഒരു റേഡിയോ. തയ്യൽക്കാരൻ ചാക്കുണ്ണിയുടേതായിരുന്നു അത്. അസുഖം ബാധിച്ച മകന് മരുന്നുവാങ്ങിക്കാനാണ് ചാക്കുണ്ണി റേഡിയോ പണയം വയ്ക്കുന്നത്. റേഡിയോ ഈടുവാങ്ങി
ഏറെ ആഘോഷിക്കപ്പെട്ട ചില പുസ്തകങ്ങൾ വായിക്കുമ്പോൾ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്, ഇത്രമാത്രം ആഘോഷിക്കപ്പെടാൻ ഇതിലെന്തിരിക്കുന്നു എന്ന്. അത് എന്റെ മാത്രം തോന്നലല്ല. പലരും അങ്ങനെ സന്ദേഹിക്കുന്നത് ചെവിയിൽ വന്നു വീണിട്ടുമുണ്ട്. ഇതിനൊരു മറുവശവുമുണ്ട്. കാര്യമായി ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ
രാമായണമാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. എന്നാൽ രാമായണം ഒരിക്കലും അവസാനിക്കുകയില്ല. സഹസ്രാബ്ദങ്ങളായി അതിവിടെയുണ്ട്. ഇനിയും ഉണ്ടായിരിക്കുകയും ചെയ്യും. മലയാളികളുടെ മാതൃഭാഷയിൽ രാമായണങ്ങൾ പലതുണ്ടായിട്ടുണ്ട്. പക്ഷേ, എഴുത്തച്ഛൻ രാമായണമെഴുതിയപ്പോഴാണ് മലയാളികളുടെ മാതൃഭാഷയ്ക്ക് ഇപ്പോഴത്തെ രൂപം
ഐസർ ഒരു ശാസ്ത്ര സ്ഥാപനമാണ്. കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നത്. കെട്ടിടങ്ങൾക്കു പെയിന്റ് അടിക്കുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഉള്ളിൽ എന്തായാലെന്ത്? പക്ഷേ, ഐസർ കെട്ടിടത്തിനു പെയിന്റടിക്കുന്ന രാംലാലിനെ സംബന്ധിച്ചിടത്തോളം പുറം പോലെ തന്നെ പ്രധാനമാണ് അകവും. പതിനാലാം നിലയിലെ ഉരുക്കുബാരക്കിൽ
തൈവളപ്പിൽ കുഞ്ഞുരാമൻ നമ്പ്യാർ ഉഷ്ണജ്വാലകളിലേക്ക് ആടിയുലയുന്ന മരച്ചില്ലകളെ നോക്കിനിന്നു. പേരയ്ക്ക തീർന്ന് അകിടു ചോർന്ന മരം. ഇലകളും ഗ്രീഷ്മത്തിലേക്ക് പറന്നുകൊഴിഞ്ഞു. അറ്റത്തൊരു ചില്ലയിൽ തൂവൽ കൊഴിഞ്ഞ ഒരു പക്ഷി ചിറകുകളടിച്ചു. 32 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു മലയാളകഥയുടെ തുടക്കമാണിത്. കഥ പേരമരം.
കഥയും നോവലും കൂടുതലായും കവിത കുറച്ചുമാത്രവും വായിക്കുന്ന എനിക്ക് ഇഷ്ടപ്പെട്ട ചില കവിതകളെഴുതിയയാളാണ് ഇടക്കുളങ്ങര ഗോപൻ. വ്യക്തിപരമായ അടുപ്പം കൊണ്ടാവുമോ ഈ കാവ്യസ്നേഹം? അറിയില്ല. പക്ഷേ, ഒരു കാര്യം അറിയാം. അവ ആസ്വാദ്യകരമാണ്. ഒരിക്കൽ ഞങ്ങളൊന്നിച്ചുള്ള ഒരു യാത്രയിൽ കാറിലിരുന്നാണ് കൊല്ലിസൈക്കിൾ എന്ന കവിത
തമ്പുരാക്കന്മാരും തമ്പിമാരുമൊക്കെ സത്യസന്ധരായിരുന്നോ? ആയിരുന്നിരിക്കാം, അല്ലായിരുന്നിരിക്കാം. അല്ല, ഈ സത്യസന്ധതയെന്താ ഏതെങ്കിലും ജാതിയുടെ സ്വഭാവമാണോ? അല്ലല്ലോ, അല്ല. എല്ലാ ജാതികളിലും സത്യസന്ധർ ഉണ്ട്. എല്ലാ ജാതികളിലും കള്ളസന്ധരും ഉണ്ട്. സത്യസന്ധത ജാതിസ്വഭാവം അല്ലെന്നിരിക്കെ ഏതൊരു
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.