അമേരിക്കൻ ചരിത്രത്തിലെതന്നെ ഏറ്റവും പൈശാചികമായ വംശഹത്യാപദ്ധതി. വർഷങ്ങൾക്കിപ്പുറം ആ ക്രൂര കൊലപാതകങ്ങളെ വീണ്ടും ഓർമപ്പെടുത്തുകയാണ് മാർട്ടിൻ സ്കോർസെസെയുടെ സിനിമ ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’
വിഷപ്രയോഗം, ബോംബ് സ്ഫോടനം, വിവാഹം കഴിച്ച് പണം തട്ടിയെടുക്കുന്ന ചതി... സിനിമയെയും വെല്ലുന്ന, ചോര മണക്കുന്ന ചരിത്രത്തിലൂടെയാണ് ഒസേജ് വംശജര്‍ കടന്നുപോയത്
‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂണി’ലെ ഒരു രംഗം. (Photo courtesy: Apple TV+ and Paramount Pictures)
Mail This Article
×
‘ദ് ന്യൂയോർക്കർ’ എന്ന അതിപ്രശസ്തമായ അമേരിക്കൻ മാസികയിലെ രണ്ടു പതിറ്റാണ്ടു പിന്നിട്ട മാധ്യമപ്രവർത്തനത്തിനിടെ കണ്ടെത്താനിടയായ ചില വിവരങ്ങൾ ഡേവിഡ് ഗ്രാൻ എന്ന പത്രപ്രവർത്തകനെ വളരെയധികം അസ്വസ്ഥനാക്കുന്നു. 2012ൽ അദ്ദേഹം ആ വിവരങ്ങളുടെ യാഥാർഥ്യം തേടിയുള്ള യാത്ര ആരംഭിക്കുന്നു. റെഡ് ഇന്ത്യൻസ് എന്നു പൊതുവെ വിളിക്കാറുള്ള അമേരിക്കയിലെ ആദിമനിവാസികളിലെ ഒരു വിഭാഗമായ ഓക്‌ലഹോമയിലെ ഒസേജ് വംശജർക്കു സംഭവിച്ച ഒരു ദുരന്തത്തിനു പുറകെയായിരുന്നു ആ യാത്ര.
English Summary:
The Osage Reign of Terror: The True Story Behind 'Killers of the Flower Moon'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.