Activate your premium subscription today
Saturday, Mar 29, 2025
വീട്ടിലെ അംഗമെന്ന രീതിയിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവർക്ക് അവരുടെ വേർപാട് വലിയ വേദനയായിരിക്കും. അങ്ങനെയൊരു വിഷമത്തിലൂടെ എട്ട് വർഷം കടന്നുപോയ വ്യക്തിയാണ് അരിസോണയിലുള്ള പോൾ ഗിൽബിയട്ട്. ഒരു യാത്രയ്ക്കിടെ നഷ്ടമായ അരുമയെ എട്ട് വർഷത്തിനു ശേഷം ഓക്ലഹോമയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ലണ്ടൻ ∙ ബ്രിട്ടനെ ഉലയ്ക്കാൻ ഈ വാരാന്ത്യത്തിൽ മറ്റൊരു കൊടുങ്കാറ്റുകൂടി എത്തുന്നു. എയോവിൻ എന്നു പേരുള്ള കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനൊപ്പം കനത്ത മഴയും പ്രവചിക്കുന്നുണ്ട്. മണിക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പുള്ളത്.
ലൊസാഞ്ചലസിൽ അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻതീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.
കഴിഞ്ഞമാസം ബ്രിട്ടനിൽ കനത്ത നാശം വിതച്ച ബെർട്ട് കൊടുങ്കാറ്റിനു പിന്നാലെ ഇന്ന് ഡാറാ കൊടുങ്കാറ്റ് രാജ്യത്ത് കനത്ത നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറിൽ 90 മൈൽ വേഗതയിൽ (144 കിലോമീറ്റർ) ആഞ്ഞുവീശുന്ന കൊടുങ്കാറ്റ് വെയിൽസിലാകും ഏറ്റവും അധികം ബാധിക്കുക.
സാൻഫ്രാൻസിസ്കോ ∙ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ഭീതി പരത്തി വടക്കൻ കലിഫോർണിയയിൽ 7 തീവ്രതയുള്ള ഭൂചലനം.
ന്യൂഡൽഹി ∙ ദേശീയ ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേരളം, തമിഴ്നാട്, കർണാടക അടക്കം 15 സംസ്ഥാനങ്ങൾക്ക് 1,000 കോടി രൂപയാണു ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ (എൻഡിഎംഎഫ്) നിന്ന് അനുവദിച്ചത്. ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങൾ നടത്തി അവയുടെ ആഘാതം കുറയ്ക്കാനുള്ള ഫണ്ടാണ് എൻഡിഎംഎഫ്. ഇതിനു പുറമേ സിവിൽ ഡിഫൻസ് പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 115.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് ∙ കേരളം പാരിസ്ഥിതിക പൊട്ടിത്തെറിയുടെ വക്കിലാണെന്നു കരുതുന്നില്ലെന്നും ലോകത്ത് സുരക്ഷിതമായി ജീവിക്കാനാവുന്ന പ്രദേശമാണെന്നും സന്തോഷ് ജോർജ് കുളങ്ങര. മലയാള മനോരമ ഹോർത്തൂസിൽ ‘ലോകസഞ്ചാര പാഠങ്ങൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ കോട്ടയം ബ്യൂറോ ചീഫ് രാജു മാത്യു മോഡറേറ്ററായിരുന്നു.
അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിൽ കൂടിയ അളവിൽ രാസമാലിന്യം കലർന്നതിന്റെ ഫലമായി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. അഞ്ചാലുംമൂട്, കടവൂർ, കണ്ടച്ചിറ, മങ്ങാട് ഭാഗങ്ങളിലായി ടൺകണക്കിനു മത്സ്യമാണ് ചത്തുപൊങ്ങിയിട്ടുള്ളത്. മത്സ്യങ്ങൾ കരയ്ക്ക് അടിഞ്ഞ് തുടങ്ങിയതോടെ കായൽക്കരയാകെ രൂക്ഷമായ ദുർഗന്ധവും
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാരിന്റെ സ്പെഷൽ പാക്കേജ് വൈകുന്നതു ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം പ്രതിസന്ധിയിലാക്കും. ജീവനോപാധി നഷ്ടമായ കുടുംബങ്ങൾക്കുള്ള പ്രതിദിന സഹായം തുടരണമെങ്കിൽ കേന്ദ്രസഹായം കൂടിയേ തീരൂ. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് പരമാവധി 30 ദിവസം മാത്രമേ സംസ്ഥാനത്തിന് ഇത്തരത്തിൽ ധനസഹായം നൽകാനാകൂ. ക്യാംപുകൾ അവസാനിപ്പിച്ച ഓഗസ്റ്റ് 24 മുതൽ പ്രതിദിന ധനസഹായവിതരണം തുടരുന്നുണ്ട്. ദിവസം 300 രൂപ വീതമാണു വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ 2 പേർക്കാണു ധനസഹായം
ഇറ്റലിയുടെ വടക്കൻ മേഖലയിൽ നാശംവിതച്ച് ബോറിസ് കൊടുങ്കാറ്റ്. എമിലിയ - റൊമാഞ്ഞ റീജനിൽ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തോളം ജനങ്ങളെ വീടുകളിൽനിന്നും മാറ്റി പാർപ്പിച്ചു.
Results 1-10 of 209
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.