Activate your premium subscription today
Saturday, Mar 29, 2025
തന്റെ ഖദർഷർട്ടും മുണ്ടും കണ്ടിട്ടായിരിക്കാം ഒരു പുച്ഛഭാവത്തോടെ ഗേറ്റിലെ സെക്യൂരിറ്റിക്കാരൻ എങ്ങോട്ടാണെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു. പക്ഷെ, ശ്രീകുമാരനെ കാണാനാണെന്നു പറഞ്ഞപ്പോൾ ബഹുമാനത്തോടെ അയാൾ പറഞ്ഞു
ഇനി ഒരിക്കലും കാണില്ല എന്ന് താൻ വിചാരിച്ച ആ മുഖം ആണ് വീണ്ടും കാണാൻ പോകുന്നത്. പക്ഷെ എന്തിന്? എന്തിന് കാണണം? തന്റെ ഓർമ്മയുടെ വേഗത തന്റെ നടത്തത്തിന് ഇല്ലായിരുന്നു. ആ നടത്തത്തിൽ മനസ്സ് എപ്പോഴോ 15 വർഷം പുറകോട്ടുപോയി..
റോഡിന്റെ മറുവശത്ത് ഒരുപാട് ആളുകൾ റോഡ് മുറിച്ച് കടക്കുന്നത് ഇവിടെ നിന്നു ഞാൻ ശ്രദ്ധിച്ചു. അതിന്റെ ഇടയിൽ പ്രായമുള്ള ഒരു പുരുഷനും ഒരുപോലെ തന്നെയുള്ള മറ്റൊരു സ്ത്രീയും ഉണ്ട്. അവരെ ഇവരാരും തന്നെ ശ്രദ്ധിക്കുന്നില്ല.
അവളുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സിൽ വന്നത് ആരായിരിക്കും എന്ന ചോദ്യമായിരുന്നു. അവളുടെ ഭർത്താവിന്റെ അച്ഛനുമമ്മയുമായിരിക്കുമോ? അവരാണെങ്കിൽ എനിക്ക് വ്യക്തിപരമായി അടുപ്പം ഉള്ളവരാണ്.
ഇടിവെട്ട് പോലെയാണ് ആ വിവരം മാധവിയമ്മ അറിഞ്ഞത്. യശോധ ഗർഭിണിയാണ്. ദൈവമേ, തന്റെ തൊഴുത്തിൽ ഒരു കാളകുട്ടി പോലും ഇല്ലല്ലോ, പിന്നെ?!!!!! തന്റെ മോഹങ്ങൾക്ക് കടിഞ്ഞാണിട്ട ആ ദ്രോഹി ആരായിരിക്കും, മാധവിയമ്മക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
ഞാനെവിടെയാണ് വന്ന് നിൽക്കുന്നത്. എങ്ങനെയാണ് വീട്ടിലേക്ക് പോകേണ്ടത്.. ഒരു നിമിഷം എന്റെ ഓർമ്മയിൽനിന്ന് എല്ലാം മാഞ്ഞ് പോയിരുന്നു. വീണ്ടും വേറൊരു വഴിയിലേക്ക് നടന്നു.
മരിയ പതിവുപോലെ അല്പം നേരത്തെ ഇറങ്ങി വീട്ടിലേക്ക് നടന്നു. ഇടവഴിയിൽ കാത്തിരുന്ന സതീർത്ഥ്യന്റെയും അൽപം മാറി കാഴ്ചകാണാൻ ഇരുന്ന എന്റെയും അടുത്തേക്ക് അവൾ നടന്നടുത്തു. "അതേ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.."
രണ്ടുപേരും തോൽക്കുന്ന യുദ്ധങ്ങളെയാണല്ലോ നാം ജീവിതം എന്ന ഓമനപ്പേരിട്ട് എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം നേരെയാകും എന്നുതന്നെയാണ് അയാൾ വിശ്വസിച്ചുകൊണ്ടിരുന്നത്. താനത്ര മോശം മനുഷ്യൻ ഒന്നുമല്ലല്ലോ?
പിറ്റേന്ന് നൗഷാദ് വിളിച്ചപ്പോൾ സൈന ഉപ്പയുടെ ക്ഷീണത്തെ പറ്റി പറഞ്ഞു.. ഉമ്മ ശ്രദ്ധിക്കാഞ്ഞിട്ട് ആണ് എന്ന് പറഞ്ഞു അവൻ ദേഷ്യപ്പെട്ടു.. "ഈ ഇടയായി കുറച്ചു വാശി കൂടിയിട്ടുണ്ട് പഴയ കാര്യങ്ങൾ ഒക്കെ പറച്ചിലാണ്.. നിന്നെയും മക്കളെയും കാണണം എന്നാണ് പറയുന്നത്..."
അവർ അൽപ്പസമയം അയാളുടെ കണ്ണുകളിലേക്ക് നോക്കി. തുളഞ്ഞിറങ്ങുന്ന നോട്ടം. മേശപ്പുറത്തേക്ക് നീട്ടിവച്ച അവരുടെ കൈകളിലേക്കും കൊന്തയിലെ മുത്തുകൾ തെരുപ്പിടിക്കുന്ന വിരലുകളിലേക്കും അയാൾ നോട്ടം മാറ്റി കളഞ്ഞു. 'ഈ കൈകൾക്കൊരാളെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള കരുത്തുണ്ടാകുമോ!
Results 1-10 of 6008
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.