Activate your premium subscription today
Wednesday, Mar 26, 2025
ചേർത്തല ∙ കരഞ്ഞു കണ്ണീർ വറ്റിയ കണ്ണുകളുമായി ഓട്ടിസം ബാധിതരായ മൂന്നു മക്കളെ ചേർത്തുപിടിച്ചു നിൽക്കുന്ന ഈ അമ്മ സഹനത്തിന്റെ പര്യായമാണ്. മക്കളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുമ്പോൾ നിസ്സഹായതയുടെ തേങ്ങലാണ് സുഷമ്മയുടെ നെഞ്ചിലത്രയും. വർഷങ്ങളോളം ചെറിയ ജോലികളും മറ്റും ചെയ്താണ് കടക്കരപ്പള്ളി 9 ാം വാർഡ്
ആദ്യം കിട്ടിയ താജ്മഹൽ സംഗീതത്തിന്റെ വഴിയിൽ ഒന്നല്ല ഒരുപാടു വഴികാട്ടികളുണ്ട് എനിക്ക്. വീട്ടിൽ എല്ലാവരും നന്നായി പാടുകയും സംഗീതത്തെ വളരെ ഗൗരവമായി കാണുകയും ചെയ്യുന്ന ആളുകളായിരുന്നു. എന്നും വൈകുന്നേരം സംഗീത സദസ്സാണ്. മൂന്നാം വയസ്സിൽ അമ്മച്ചിയുടെ സഹോദരന്റെ മകനാണ് എന്നെക്കൊണ്ട് ആദ്യമായി പാടിക്കുന്നത്.
കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ്പായ റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിന്റെ കുടുംബ കലഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രസന്ന ശങ്കറിനെതിരെ മുൻഭാര്യ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം ട്വിറ്റർ പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം
സ്വപ്നങ്ങൾ കാണാൻ ആർക്കും സാധിക്കും. എന്നാൽ തടസങ്ങളെല്ലാം തരണം ചെയ്ത് മനസർപ്പിച്ച് ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയായ വാസന്തി ചെറുവീട്ടിൽ എന്ന 59കാരി അക്കൂട്ടത്തിൽ ഒരാളാണ്. തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും
വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇാക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചിരുന്നെങ്കിലും പീന്നീട് റജിസ്റ്റര് വിവാഹത്തിന്റെ ചിത്രങ്ങളും
ജനിച്ചത് നേപ്പാളിൽ, ബോളിവുഡിലും തെന്നിന്ത്യയിലും ആരും കൊതിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉയർന്നു വന്ന വെള്ളി നക്ഷത്രം. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് അർബുദ ബാധിതയായി. പിന്നെ ചെറിയൊരു ഇടവേള. അർബുദത്തോടു പൊരുതി നേടിയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ, ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്ന 54
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് പത്താംക്ലാസുകാരിയായ വീട്ടമ്മയിൽ നിന്ന് ഡോക്ടർ എന്ന പദവിയിലക്ക് അസ്ല എത്തിയത്. അതിന് പിന്തുണയായതാകട്ടെ ഭർത്താവും
പയ്യന്നൂർ ∙ ഡ്യൂട്ടിക്കിടെ ഓഫിസിൽ തളർന്നുവീണ് കിടപ്പിലായ ഭിന്നശേഷിക്കാരന് 7 വർഷമായി ശമ്പളമോ ആനുകുല്യമോ ലഭിക്കുന്നില്ല. പയ്യന്നൂർ താലൂക്കിലെ ലാൻഡ് ട്രൈബ്യൂണൽ ഓഫിസിൽ സൂപ്പർ ന്യൂമററി തസ്തികയിൽ ക്ലാർക്കായി ജോലി ചെയ്യുന്ന എടാട്ടെ ഇ.വിനോദ്കുമാറിനാണ് ഈ ദുർഗതി.സംസാരശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
നയിഫ് പഴയ നയിഫല്ലെങ്കിലും ടൈഗർ അലി ഇപ്പോഴും പുലി തന്നെ. നയിഫിന്റെ എല്ലാത്തരം കുതിപ്പിനും സാക്ഷിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ ഈ പ്രവാസി പിന്നീട് ഖത്തറിൽ 11 വർഷം ജോലി ചെയ്തെങ്കിലും ആ അനുഭവങ്ങൾ വച്ച് പറയുന്നു, ദുബായിയെ കവച്ച് വയ്ക്കാൻ ആർക്കുമാവില്ല മക്കളേ.
തന്റെ ജോലിയിൽ താൻ വീഴ്ച വരുത്തിയെന്ന് വിശ്വസിച്ച് ജീവിതത്തിന്റെ നല്ലൊരുകാലം ദു:ഖിച്ച ഒരു മനുഷ്യൻ, അപാകതകൾ സംഭവിച്ചിട്ടില്ലായെങ്കിലും കുറ്റബോധം താങ്ങാനാകാതെ രാജിവച്ച ഉദ്യോഗസ്ഥൻ. ആത്മാർഥത കൈമോശം വരുന്ന കാലത്ത് ജ്വലിക്കുന്ന ഒരുദാഹരണമാണു ക്ലിന്റ് ഹില്ലെന്ന് അമേരിക്കക്കാർ അദ്ദേഹത്തെക്കുറിച്ച്
Results 1-10 of 226
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.