Activate your premium subscription today
Tuesday, Apr 15, 2025
അധ്യായം: പതിനൊന്ന് "ഇത് തന്റെ വിസിറ്റിങ് കാർഡ് അല്ലേ?" ചെടിച്ചട്ടിയിൽ നിന്നും കിട്ടിയ വിസിറ്റിങ് കാർഡ് ഉയർത്തിക്കാണിച്ചു കൊണ്ട് രവിശങ്കർ ചോദിച്ചു. "അതെ സർ." അൻപത് വയസ്സിന് മുകളിൽ പ്രായമുള്ള, താടി നീട്ടിയ,മെലിഞ്ഞുണങ്ങിയ മാധവൻ ആശാരി പറഞ്ഞു. "താനെന്നാണ് ഈ വീട്ടിൽ ഏറ്റവും ഒടുവിലായി വന്നത്? നോക്കൂ,
അധ്യായം: ഇരുപത്തിരണ്ട് അതിനിടെ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് തിത്തിമിക്കും അമ്മയ്ക്കും പട്ടണത്തിലൊരു വീടെടുത്ത് താമസിക്കേണ്ടിവന്നു. നാട്ടിലെ വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നത് തിത്തിമിക്ക് വലിയ വിഷമമായി. തിത്തിമിക്ക് പഴയ ഉത്സാഹമില്ലാതായി. അപ്പോൾ തിത്തിമിക്ക് സന്തോഷമാകട്ടെ എന്നു കരുതി
അധ്യായം: പത്ത് മനാഫിന്റെ ഭാര്യ ഹസീനയെ കാണ്മാനില്ല....! അതായിരുന്നു ആ വാർത്ത. കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലുള്ള മനാഫിന്റെ വീടിന് പരിസരത്തെത്തിയപ്പോഴാണ് ഈയൊരു വിവരം രവിശങ്കറിന്റെയും പ്രതാപിന്റെയും ചെവിയിലെത്തുന്നത്. തിരോധാനം സംബന്ധിച്ച പരാതി ഹസീനയുടെ സഹോദരൻ ഹാരിസ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ
അധ്യായം: ഇരുപത്തിയൊന്ന് ക്ലാസിൽ തിത്തിമീടെ ബെസ്റ്റ് ഫ്രണ്ടാണ് കുഞ്ചു. തിത്തിമിയും അമ്മയും കുഞ്ചുവിന്റെ വീട്ടിൽ ഇടയ്ക്കൊക്കെ പോവാറുണ്ട്.കുഞ്ചു അമ്മയെയും കൂട്ടി ഇടയ്ക്കൊക്കെ തിത്തിമിയുടെ വീട്ടിലും വരും. കുഞ്ചുവിന്റെ മുത്തശ്ശിക്ക് പറ്റുന്ന അബദ്ധങ്ങളും അമ്മൂമ്മയെ മറ്റുള്ളവർ അതിനു കളിയാക്കുന്നതുമൊക്കെ
അധ്യായം: ഒൻപത് രവിശങ്കർ മൗനിയായിരിക്കുന്നത് ശ്രദ്ധിച്ച പ്രതാപ് ചോദിച്ചു: "സാറെന്താണ് ആലോചിക്കുന്നത്?" "പ്രതാപ്, ഇന്നലെ രാത്രി പതിനൊന്നരയോടെ കളമശ്ശേരിയിലെ വീട്ടിലേക്ക് പോയ മനാഫ്, ഇന്ന് അതിരാവിലെ എറണാകുളത്തെ ഓഫീസ് സമുച്ചയത്തിലെത്തി. വയ്യാത്ത അവസ്ഥയിലും, വലിയൊരു ദൂരം പിന്നിട്ട് എന്തിനയാൾ അവിടെ എത്തി?
അധ്യായം: ഇരുപത് കാര്യം തിത്തിമീടെ അച്ഛനൊക്കെയാണെങ്കിലും ചിലപ്പോ തിത്തിമിക്ക് തന്നെ തോന്നും ഈ അച്ഛന് കൊച്ചുപിള്ളേരുടെയത്ര പോലും ധൈര്യമില്ലെന്ന്. കയ്യോ കാലോ ഇത്തിരിയൊന്ന് മുറിഞ്ഞാൽ പോലും അച്ഛൻ കുട്ടികളെപ്പോലെ വിഷമിക്കുന്നത് കാണുമ്പം തിത്തിമിക്ക് ചിരി വരും. അപ്പോ തിത്തിമീടെ മുത്തശ്ശി പറയും, നീയിങ്ങനെ
അധ്യായം: എട്ട് റെയിൽവേ ലിങ്ക് റോഡിലെ പരിശോധന പൂർത്തിയാക്കി ഡി.വൈ.എസ്.പി പ്രതാപ് പൊലീസ് ക്ലബ്ബിലെത്തുമ്പോൾ അവിടത്തെ വരാന്തയിൽ വെറുതെ വഴിയിലേക്കും നോക്കിയിരിക്കുകയായിരുന്നു എ.സി.പി രവിശങ്കർ. "എന്തായി പ്രതാപ്?" അയാളെ കണ്ട പാടെ രവിശങ്കർ ചോദിച്ചു. തന്റെ കൈയിലുള്ള പാക്കറ്റുകൾ വരാന്തയുടെ ഒരിടത്ത് ഭദ്രമായി
അധ്യായം: പത്തൊമ്പത് തിത്തിമിക്കു മുത്തശ്ശി പല കഥകളും പറഞ്ഞുകൊടുക്കുമെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛന്റെ കുട്ടക്കാലത്തെ സംഭവങ്ങൾ മുത്തശ്ശി പറയുന്നതാണ്. തന്റെ ഇത്രയ്ക്ക് വലിയ അച്ഛൻ ഒരു കുട്ടിയായിരുന്ന കാര്യം ആലോചിക്കാനാണു തിത്തിമിക്ക് രസം. അച്ഛൻ കുട്ടിക്കാലത്ത് ആരെപ്പോലെയാണ് കണ്ടാൽ, അന്ന്
അധ്യായം: ഏഴ് വൈകുന്നേരം പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു അയാൾക്ക്. എറണാകുളം നോർത്തിലെ ടൗൺ ഹാളിലായിരുന്നു പരിപാടി. അയാൾ അങ്ങോട്ട് പോകാനൊരുങ്ങവേ അയാളുടെ അസോസിയേറ്റായ കോൺസ്റ്റബിൾ വിനോദ് കാബിനിലേക്ക് വന്നു. "സർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ താജുദ്ദീൻ കാണാൻ വന്നിട്ടുണ്ട്."
അധ്യായം: പതിനെട്ട് മുത്തശ്ശി എന്തോ ആലോചിച്ച് എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ഒരു ദിവസം. ഇതു കണ്ട് പിന്നിലൂടെ ചെന്ന തിത്തിമി മുത്തശ്ശിയുടെ കവിളത്ത് പിടിച്ചിട്ട് ചോദിച്ചു. ഓമനപ്പുഴക്കടപ്പുറത്തിന്നോമനേ, പൊന്നോമനേ, നിൻ നല്ല മുഖം വാടിയതെന്തിങ്ങനെ ഇങ്ങനെ... തന്നെ കളിയാക്കാനാണ് തിത്തമി വന്നതെന്ന്
Results 1-10 of 333
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.