Activate your premium subscription today
Saturday, Mar 29, 2025
കായംകുളം∙ ദേശീയപാതയിൽ കോളജ് ജംക്ഷനിൽ അടിപ്പാത നിർമാണം തുടങ്ങിയതോടെ ഗതാഗതത്തിരക്ക് അപകടകരമായ സ്ഥിതിയായി. വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാതെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യാത്രക്കാർ പ്രയാസപ്പെടുകയാണ്. നാലു ദിക്കിലും നിന്ന് ഒരു പോലെ വാഹനങ്ങൾ വരുന്ന ജംക്ഷനാണിത്.ദേശീയപാതയിലൂടെ വാഹനങ്ങൾ പോകുമ്പോൾ
കൊരട്ടി ∙ ചിറങ്ങര മുതൽ ജെടിഎസ് ജംക്ഷൻ വരെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇനിയും അയവില്ല. ഇന്നലെയും കിലോമീറ്ററുകൾ വാഹനനിര നീണ്ടു. ചിറങ്ങരയിലും കൊരട്ടിയിലും ഡ്രെയ്നേജ് സംവിധാനത്തിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകർന്നു. ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിനു സമീപമാണു വാഹനം കയറി സ്ലാബ് തകർന്നത്. ഇവിടെ
കൊല്ലം∙കൊട്ടിയത്ത് റോഡുകൾ വികസിപ്പിച്ചപ്പോൾ കാൽനടയാത്രക്കാർ പെരുവഴിയിൽ. വാഹനങ്ങൾ തോന്നും പോലെ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതക്കുരുക്കും രൂക്ഷം. ദേശീയ പാത വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ അങ്ങനെയുള്ള തടസ്സങ്ങൾ വേറെ. സ്വകാര്യ വാഹനങ്ങളും ബസുകളും ജംക്ഷനിൽ
കയ്പമംഗലം ∙ ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഗതാഗതം ഒറ്റവരിയാക്കിയതോടെ കാളമുറിയിൽ കുരുക്ക് രൂക്ഷം. ജംക്ഷനിലെ മേൽപാത പണി നടക്കുന്നതിനാൽ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇടുങ്ങിയ റോഡിലൂടെ ബസുകൾ അടക്കം വലിയ വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകുന്നതാണ് ഗതാഗത തടസ്സം ഉണ്ടാകുന്നത്.
ഏനാമാവ് ∙ സർവേകൾ പലത് നടത്തിയിട്ടും പള്ളിക്ക് സമീപമുള്ള ‘കുപ്പിക്കഴുത്തി’ന് ശാപമോക്ഷമായില്ല. തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് മരാമത്ത് റോഡിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഏനാമാവ് ‘കുപ്പിക്കഴുത്ത്’. ഇവിടെ ഒരു വാഹനം കടന്നു വരുന്നതിനിടെ മറ്റൊരു വാഹനത്തിന് എതിർദിശയിൽ കടന്നു പോകാനാകില്ല. ഇവിടത്തെ
ചെന്നൈ ∙ ഐപിഎൽ ആവേശം തിരയടിക്കുന്ന നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊലീസ്. ചെന്നൈയുടെ സ്വന്തം ടീമിന്റെ മത്സരത്തിന് കാണികളുടെ കുത്തൊഴുക്കുണ്ടാകുമെന്ന കണക്കുകൂട്ടലിൽ വൈകിട്ട് 5 മുതൽ 11 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. അണ്ണാശാലയിലും സമീപ പ്രദേശങ്ങളിലും വൈകിട്ടോടെ കനത്ത ഗതാഗതക്കുരുക്കിനു
ഇരുമ്പനം ∙ സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുമ്പനം ഇന്ത്യൻ ഓയിൽ കമ്പനി ടെറിട്ടറി ഓഫിസിന് സമീപം ടൂറിസ്റ്റ് സ്ലീപ്പർ ബസ്, ഓട്ടോറിക്ഷയിലേക്കും ടാങ്കർ ലോറിയിലേക്കും ഇടിച്ചു കയറിയ സംഭവത്തെത്തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.15ന് ആരംഭിച്ച ഗതാഗതക്കുരുക്ക്
കുന്നിക്കോട് ∙തീ അണയ്ക്കാൻ ഇറങ്ങിയ ഫയർ എൻജിനും കുടുങ്ങി; കാവൽപ്പുരയിൽ റെയിൽവേ മേൽപാലം വേണമെന്നാവശ്യം ശക്തം. ഇന്നലെ ഉച്ചയ്ക്കു പിറവന്തൂരിൽ തീ പിടിച്ച കാര്യം അറിഞ്ഞ് അവിടേക്കു പോയ അഗ്നിരക്ഷാ സേന വാഹനമാണ് റെയിൽവേ ലവൽ ക്രോസിൽ കുടുങ്ങിയത്. കുന്നിക്കോട്–തലവൂർ–പട്ടാഴി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന
ശക്തിയും സ്റ്റാമിനയും ഒത്തിണങ്ങിയ ചെറുജീവികളാണ് ഉറുമ്പുകൾ. തങ്ങളുടെ ശരീരഭാരത്തിന്റെ ആയിരമിരട്ടി ഭാരമുള്ള വസ്തുക്കൾ പോലും വഹിച്ചുകൊണ്ടുപോകാൻ ഇവയ്ക്കു കഴിയും. ടീംസ്പിരിറ്റിൽ കാര്യങ്ങൾ ചെയ്യുന്നതിനാൽ ദുഷ്കരമായ കാര്യങ്ങൾ പോലും യാഥാർഥ്യമാക്കാൻ ഉറുമ്പുകൾക്ക് കഴിവുണ്ട്. വ്യവസായങ്ങളിലും മറ്റും തൊളിലാളികൾ
തുറവൂർ ∙ അറ്റകുറ്റപ്പണിയുടെ പേരിൽ എഴുപുന്ന – എരമല്ലൂർ റോഡിലെ റെയിൽവേ ഗേറ്റ് അടിക്കടി അടച്ചിടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ദിവസങ്ങൾക്കു മുൻപാണ് റെയിൽവേ ഗേറ്റ് 5 ദിവസം തുടർച്ചയായി അടച്ചിട്ടത്. ഗേറ്റ് അടച്ചിടുമ്പോൾ റെയിൽ പാളത്തിനു പടിഞ്ഞാറുള്ളവർക്ക് എഴുപുന്ന – ശ്രീനാരായണപുരം റോഡിലൂടെയാണ്
Results 1-10 of 864
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.