Activate your premium subscription today
Sunday, Mar 23, 2025
Reference #18.c607d417.1742730154.52672edd
https://errors.edgesuite.net/18.c607d417.1742730154.52672edd
Reference #18.c607d417.1742730154.52672ede
https://errors.edgesuite.net/18.c607d417.1742730154.52672ede
Reference #18.c607d417.1742730154.52672edf
https://errors.edgesuite.net/18.c607d417.1742730154.52672edf
Reference #18.c607d417.1742730154.52672ee0
https://errors.edgesuite.net/18.c607d417.1742730154.52672ee0
Reference #18.c607d417.1742730154.52672ee1
https://errors.edgesuite.net/18.c607d417.1742730154.52672ee1
Reference #18.c607d417.1742730154.52672ee3
https://errors.edgesuite.net/18.c607d417.1742730154.52672ee3
Reference #18.c607d417.1742730154.52672ee5
https://errors.edgesuite.net/18.c607d417.1742730154.52672ee5
Reference #18.c607d417.1742730154.52672ee7
https://errors.edgesuite.net/18.c607d417.1742730154.52672ee7
Reference #18.c607d417.1742730154.52672ee8
https://errors.edgesuite.net/18.c607d417.1742730154.52672ee8
Reference #18.c607d417.1742730154.52672ee9
https://errors.edgesuite.net/18.c607d417.1742730154.52672ee9
Reference #18.c607d417.1742730154.52672eea
https://errors.edgesuite.net/18.c607d417.1742730154.52672eea
Reference #18.c607d417.1742730154.52672f88
https://errors.edgesuite.net/18.c607d417.1742730154.52672f88
Reference #18.c607d417.1742730154.52672f89
https://errors.edgesuite.net/18.c607d417.1742730154.52672f89
Reference #18.c607d417.1742730154.52672f8a
https://errors.edgesuite.net/18.c607d417.1742730154.52672f8a
Reference #18.c607d417.1742730155.52672f8b
https://errors.edgesuite.net/18.c607d417.1742730155.52672f8b
ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
ഹിമാനികളുടെ സംരക്ഷണത്തിനായി 2025 ഉപയോഗിക്കപ്പെടുത്തണമെന്നാണ് ഐക്യരാഷ്ട്ര സംഘടന നിർദേശിച്ചിരിക്കുന്നത്. ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്. മാർച്ച് 21 ലോക ഹിമാനി ദിനമായിരുന്നു. മാർച്ച് 22 ജലദിനത്തിലും ഹിമാനി സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്ര താപനം മത്തിയുടെ വളർച്ചയെ ബാധിക്കുന്നു. കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പത്തിൽ മാസങ്ങളായി മാറ്റമില്ല. 20 സെന്റീമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം എന്നാൽ ഇപ്പോൾ ലഭിക്കുന്ന മത്തിക്ക് 12 മുതൽ 15 സെന്റീമീറ്ററാണ് നീളം.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അവയുടെ ഭീകരമുഖം വെളിവാക്കി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. അതിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പരിസ്ഥിതിയിൽ പ്രകടമാകുന്നുമുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ധ്രുവ പ്രദേശങ്ങളിലാണ്.
തെക്കു പടിഞ്ഞാറൻ അലാസ്കയിൽ സ്ഥിതി ചെയ്യുന്ന കൗതുകകരമായ ഗർത്തമാണു സാവോനോസ്കി ഗർത്തം. അരക്കിലോമീറ്റർ വ്യാസവും 110 മീറ്റർ ആഴവുമുള്ള ഈ ഗർത്തത്തിൽ മഴയിൽനിന്നും മഞ്ഞുരുക്കത്തിൽ നിന്നുമുള്ള വെള്ളമാണ് നിറഞ്ഞുകിടക്കുന്നത്
ഓസ്ട്രേലിയയുടെ കിഴക്ക് ഭാഗത്തു വീശിയടിച്ച ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത വിടരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മോറെട്ടൺ ബേ ദ്വീപുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റ് ദുർബലപ്പെട്ട് കാറ്റഗറി വൺ കൊടുങ്കാറ്റായി മാറിയതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വൈദുതി മുടങ്ങിയതോടെ
പാലക്കാട് ∙ നഗരങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണം കഴിഞ്ഞ വർഷത്തെക്കാൾ ഒന്നര ഡിഗ്രി കൂടുതലാണെന്നു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. വരും ദിവസം പാലക്കാട് ഉൾപ്പെടെ വടക്കൻ മേഖലയിൽ ചൂടു കൂടുമെന്നാണു സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനമാണു യെലോ അലെർട്ട് പ്രഖ്യാപിച്ചത്. ഇത്തവണ ആ ദിവസം ചില സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു
കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ തെക്കൻ ജില്ലകളിൽ ചെറിയ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്കൻ ജില്ലകളിൽ ചൂട് തുടരും. തുടർച്ചയായി നാലാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഉയർന്ന താപനില കണ്ണൂർ എയർപോർട്ടിൽ ( 39. 8°c) രേഖപ്പെടുത്തി
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പൊലിഞ്ഞത് 80,000 ജീവനുകൾ. പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് പ്രസിദ്ധീകരിച്ച കാലാവസ്ഥാ അപകടസൂചിക (സിആർഐ) 2025-ന്റെ റിപ്പോർട്ടിലാണ് കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം തെക്കൻ രാജ്യങ്ങളെ വൻതോതിൽ ബാധിച്ചതായി പറയുന്നത്.
കാലാവസ്ഥാവ്യതിയാനം മുതൽ ഭൂനിയമങ്ങളും ആഗോള കരാറുകളും മനുഷ്യ-വന്യ ജീവിസംഘർഷവും വരെ നീളുന്ന അസംഖ്യം ഊരാക്കുടുക്കിലാണ് ഇടുക്കിയിലെ ചെറുകിട കർഷകർ. കൃഷിക്കും കന്നുകാലി വളർത്തലിനും ഫാം ടൂറിസത്തിനുമെല്ലാം യോജ്യമായ ജില്ലയെങ്കിലും ഇവിടത്തെ കർഷകരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. പുതുതലമുറയിൽ നല്ല പങ്കും കൃഷി
Results 1-10 of 630
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.