Activate your premium subscription today
Wednesday, Mar 26, 2025
വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ലസാറസ് ഗ്രൂപ്പ് എന്ന സൈബർ ഹാക്കിങ് സംഘത്തിൽ നിന്നുള്ള പണവും ഉൾപ്പെട്ടിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു. ലോക സൈബർ പ്രതിരോധ രംഗത്ത് ഏറെ ശ്രദ്ധയോടെ
പതിനൊന്ന് വർഷം മുൻപ് കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുകയാണ്.ഇതിനായി മലേഷ്യൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 239 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പതിനൊന്ന് വർഷത്തിന് ശേഷം, കഴിഞ്ഞ വർഷം മലേഷ്യ വീണ്ടും തിരച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഹൈടെക്
ഒന്നാം ലോകയുദ്ധകാലത്തിന്റെ സമഗ്രചരിത്രം പറയുന്ന മാർഷൽ ഫിലിപ് പെറ്റെയ്ന്റെ ഡയറി ലേലത്തിൽ വയ്ക്കുന്നു. ഫ്രഞ്ച് ജനറലായിരുന്നു പെറ്റെയ്ൻ രണ്ടു ലോകയുദ്ധങ്ങളിലും പങ്കെടുത്തയാളും യുദ്ധവീരനും വിവാദപുരുഷനുമാണ്. 1919–1920 കാലത്ത് എഴുതിയ ഡയറി ഒന്നാം ലോകയുദ്ധത്തിന്റെ ഏറ്റവും മികച്ച വിശദീകരണമാണു നൽകുന്നത്.
1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകളായി. 1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷമാണു സുനിതയെ ലോകമറിഞ്ഞു തുടങ്ങിയത്. ബഹിരാകാശ യാത്രികർ സെലിബ്രിറ്റികൾ കൂടിയാണല്ലോ.നാൽപതാം വയസ്സിൽ
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചൂടേറിയ ചർച്ച ഓർമയുണ്ടാകുമല്ലോ?. ട്രംപ് നല്കിയ മുന്നറിയിപ്പ് തന്നെ, 'മൂന്നാം ലോക മഹായുദ്ധം വച്ചാണ് ചൂതാട്ടം നടത്തുന്നത്' എന്നായിരുന്നു. റഷ്യ-യുക്രെയ്ന് പോരാട്ടം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാന
മൻഹാറ്റൻ...ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശമായ സ്ഥലം. എന്നാൽ ലോകചരിത്രത്തിൽ തന്നെ ഈ പേര് ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇപ്പോഴിതാ വീണ്ടും മൻഹാറ്റൻ
യുക്രെയ്നുള്ള ആയുധ സഹായത്തിൽ യുഎസ് വിലക്കേർപ്പെടുത്തുമ്പോൾ യുക്രെയ്നു ലഭിക്കാതെ പോകുക അത്യാധുനിക ഹിമാർസ് മിസൈലാണ്. യുഎസ് പ്രസിഡന്റ് ആയിരിക്കെ ജോ ബൈഡൻ പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായത്തിലൂടെയാണു ഹിമാർസ് യുക്രെയ്ന് ലഭിച്ചുചുടങ്ങിയത്. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ്
ഓവൽ ഓഫിസിൽ നടന്ന ട്രംപ് – സെലെൻസ്കി ചർച്ച അവിടെ സാക്ഷികളായിരുന്ന മാധ്യമ പ്രവർത്തകരെ മാത്രമല്ല, ലോകത്തെയൊട്ടാകെയാണ് അമ്പരപ്പിച്ചത്.മുഖാമുഖം തർക്കിക്കുകയും മുന്നോട്ടുപോകുന്നതിൽനിന്നു പിന്മാറുകയും ചെയ്യുന്ന അപൂർവ ദൃശ്യങ്ങളായിരുന്നു പുറത്തെത്തിയത്.
ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ.... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്ലാഡിമിർ പുട്ടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. സാത്താൻ– 2 എന്ന വിളിപ്പേരിലാണ് അവർ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ സാർമാറ്റിന്റെ വികസനം
അക്കാമെനിഡ് സാമ്രാജ്യത്തിന്റെ എലീറ്റ് സൈനികയൂണിറ്റായിരുന്നു ഇമ്മോർട്ടൽസ്. 550 ബിസി മുതൽ 330 ബിസി വരെയുള്ള രണ്ടു നൂറ്റാണ്ടുകാലം ഈ സാമ്രാജ്യം നിലനിന്നു, ഇമ്മോർട്ടൽസും. ചക്രവർത്തിയുടെ സംരക്ഷകരും സൈനികരുമൊക്കെയായി ഇവർ നിലകൊണ്ടു.സൈറസ് ദ ഗ്രേറ്റ് എന്ന ചക്രവർത്തി കണ്ടെത്തിയ അക്കാമനീഡ് സാമ്രാജ്യം പടിഞ്ഞാറൻ
ഓസ്ട്രേലിയയെ ആശങ്കയിലാഴ്ത്തി തൊട്ടടുത്തുള്ള ടാസ്മാൻ കടലിൽ ചൈനീസ് നാവികവിന്യാസം. പൊടുന്നനെ ചൈന നടത്തിയ നാവികാഭ്യാസമാണിത്. തിരക്കേറിയ വിമാനപാത സ്ഥിതി ചെയ്യുന്ന മേഖലയിലാണ് വെടിവയ്പോടുകൂടിയുള്ള ഈ അഭ്യാസം നടന്നത്. തുടർന്ന് ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കുമുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചൈന
വളരെ കുപ്രസിദ്ധരായ ഏകാധിപതികൾ ധാരാളം ഉണ്ടായിട്ടുണ്ട് ആഫ്രിക്കയിൽ. ആഢംബര ജീവിതവും പ്രജകളോടു യാതൊരു പ്രതിപത്തിയും പുലർത്താത്തവർ ധാരാളമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. ഇത്തരമൊരു ഏകാധിപതിയായിരുന്നു ഴീൻ ബെഡൽ ബൊക്കാസ. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ മുൻ പ്രസിഡന്റ്. പറഞ്ഞാൽ
യുക്രെയ്നിലെ നവനാത്സി സേനയായ ആസോവ് ബറ്റാലിയന്റെ കൊടി അന്റാർട്ടിക്കയിലെ യുക്രെയ്നിയൻ അക്കാദമിക് വെർണാഡ്സ്കി സ്റ്റേഷനിൽ ഉയർത്തി. ആസോവ് ബറ്റാലിയൻ റഷ്യയുടെ അധിനിവേശ യുദ്ധത്തിൽ നടത്തിയ സംഭാവനകൾ പരിഗണിച്ചാണ് ഈ നീക്കം. യുക്രെയ്ൻ നിരയിൽ നാത്സി ചായ്വ് കാരണം ഏറെ കുപ്രസിദ്ധമായ ഒരു സേനാവിഭാഗമായിരുന്നു ആസോവ്
തെക്കൻ ചൈനാക്കടലിലെ ബാർഖ് കാനഡ റീഫിലെ സ്പ്രാറ്റ്ലി ദ്വീപസമൂഹത്തിൽ എയർസ്ട്രിപ്പൊരുക്കുന്ന വിയറ്റ്നാമിന്റെ നടപടിയിൽ പ്രതിേഷധിച്ച് ചൈന. ഈ മേഖല തങ്ങളുടേതാണെന്നാണു ചൈനീസ് വാദം. 3 കിലോമീറ്റർ നീളമുള്ളതാണ് എയർ സ്ട്രിപ്. 1987ൽ ഈ മേഖല വിയറ്റ്നാമിന്റെ കൈവശമാണ്. 2021 മുതൽ ഇവിടെ വലിയതോതിൽ വികസന പ്രവർത്തനങ്ങൾ
രണ്ടാം ലോകയുദ്ധകാലത്തെ അവിസ്മരണീയ ബ്രിട്ടിഷ് നാവികദൗത്യമായിരുന്ന ഡൺകിർക്കിൽ ശ്രദ്ധേയ പങ്കുവഹിച്ച ചാലഞ്ച് എന്ന ടഗ്ബോട്ടിനെ പഴയ പ്രതാപത്തിലേക്കു തിരികെ എത്തിക്കാൻ ബ്രിട്ടനിലെ സന്നദ്ധപ്രവർത്തകരുടെ ശ്രമം. ക്രിസ് ബാനിസ്റ്റർ എന്ന ബ്രിട്ടിഷുകാരന്റെ ഉടമസ്ഥതയിലാണു ചാലഞ്ച്. 35000 ബ്രിട്ടിഷ് പൗണ്ട് ഉണ്ടെങ്കിൽ
യൂറോപ്യൻ രാഷ്ട്രം ലിത്വാനിയയിലെ യുഎസ് എംബസിയിൽ അജ്ഞാതൻ ഇംഗ്ലിഷ് അക്ഷരം സെഡ് സ്പ്രേ പെയിന്റ് ചെയ്തുവച്ചത് ആശങ്കയ്ക്കിടയാക്കി. തുടർന്ന് ഇവിടെ വലിയ തോതൽ സുരക്ഷാസേന തമ്പടിച്ചു. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ ചിഹ്നമായ സെഡ് ലിത്വാനിയ നിരോധിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ
തെക്കൻ യുക്രെയ്നിലെ, കരിങ്കടൽതീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ നഗരമായ ഒഡേസയിലെ തുറമുഖം ലക്ഷ്യമാക്കി റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. തുറമുഖത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്ന നിലയിലാണ് ആക്രമണമെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ഷാഹെദ്–136 കാമിക്കാസെ ഡ്രോണുകളാണ് റഷ്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്പിൽ രണ്ടാംലോകയുദ്ധത്തിനു ശേഷം സംഭവിച്ച ഏറ്റവും തീവ്ര യുദ്ധമായ റഷ്യ–യുക്രെയ്ൻ യുദ്ധത്തിനു ശമനം കാണാനുള്ള മാർഗങ്ങളാരായാൻ ട്രംപിന്റെ പ്രതിനിധികൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനിടെ മറ്റൊരു അഭ്യൂഹം ഉയർന്നിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ന് ആണവായുധങ്ങൾ നൽകുമോയെന്നതാണ് അത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വ്യോമ, കര, കടൽ, ബഹിരാകാശ, സൈബർസ്പേസ് മേഖലകളിൽ സൈനിക സഹകരണം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും പ്രതിജ്ഞയെടുത്തു. പക്ഷേ
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ കൊല്ലപ്പെട്ട 2021ലെകുനൂർ ഹെലിക്കോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ബ്രിഗേഡിയർ എൽ.എസ്. ലിഡറിനെപ്പറ്റി ഭാര്യ ഗീഥിക ഓർമപ്പുസ്തകമിറക്കി. ഡൽഹിയിൽ സ്കൂൾ ടീച്ചറായ ഗീതിക ‘അയാം എ സോൾജിയേഴ്സ് വൈഫ്’ എന്ന പുസ്തകമാണു പുറത്തിറക്കിയത്. കരസേനാ മേധാവി ഉപേന്ദ്ര
ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണെന്ന ചോദ്യത്തിന് സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഒരേ ഒരു ഉത്തരമാണ് ഏരിയ 51. 1950 മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന പ്രദേശം ദുരൂഹതാ വാദക്കാരുടെ ഇഷ്ട ഇടമായത്. ഈ പ്രദേശത്തെ ചെറിയ ചലനങ്ങൾ പോലും,അതൊരു സാധാരണ ഭൂചലനമാണെങ്കിൽപോലും വലിയ
ഓക്കസ് കൂട്ടായ്മയുടെ കീഴിൽ രൂപീകരിച്ച ആണവ അന്തർവാഹിനി കരാറിനായി 50 കോടി യുഎസ് ഡോളർ ഓസ്ട്രേലിയ കൈമാറി. ആകെ 300 കോടി യുഎസ് ഡോളറാണ് ഓസ്ട്രേലിയ നൽകുക. വെർജീനിയ ക്ലാസ് അന്തർവാഹിനികളാണു ഓസ്ട്രേലിയയ്ക്കു ലഭിക്കുക. ഓക്കസ് പോലെ യുഎസ് ഉൾപ്പെട്ടിട്ടുള്ള രാജ്യാന്തര ശാക്തിക കൂട്ടായ്മകൾക്ക് ട്രംപ് ഭരണകൂടത്തിനു
ന്യൂഡൽഹിയിലെ യുഎസ് എംബസിയിലെ ഷാർജെ ഡെഫയറായ ജോർഗൻ കെ. ആൻഡ്രൂസ്, ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ലെ യുഎസ് പാർട്ണർഷിപ് പവലിയൻ ഉദ്ഘാടനം ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ വ്യാപാരം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും സംസാരിച്ചു. ചെറിയ
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു ഗ്വാണ്ടനാമോ ബേ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ലോകത്തെ ഏറ്റവും കുപ്രസിദ്ധരായ ചില ഭീകരരെ പാർപ്പിച്ചിട്ടുള്ള ജയിലും ഗ്വാണ്ടനാമോയിലുണ്ട്. ഇതിലെ അന്തേവാസികളിലൊരാളാണ് അൽ ഖായിദ ഭീകരൻ അൽ നഷീരി. ഒരു യുഎസ് യുദ്ധക്കപ്പലുമായി
ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയർ ഫ്യൂഷൻ അഥവാ ആണവ സംയോജന ഗവേഷണ കേന്ദ്രം ചൈനയിൽ ഒരുങ്ങുന്നതായി യുഎസ്. ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഈ വിവരം മനസ്സിലാക്കിയത്. യുഎസിലെ മിയാങ്ഗ്യാങ്ങിലാണു ഈ പരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലേസർ ഫ്യൂഷൻ എന്ന സാങ്കേതികവിദ്യയിലാണു ഈ കേന്ദ്രം
റഷ്യൻ പക്ഷക്കാരനും കിഴക്കൻ യുക്രെയ്നിലെ പ്രാദേശിക സേനയുടെ തലവനുമായ അർമീൻ സാർകിസ്യാൻ മോസ്കോയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഒരു അംഗരക്ഷകനും മരിച്ചിട്ടുണ്ട്. റഷ്യൻ ഭരണസിരാകേന്ദ്രം ക്രെംലിന് 12 കിലോമീറ്റർ അകലെ മോസ്ക്വ നദിക്കരയിലുള്ള സാർകിസ്യാന്റെ ആഢംബര അപ്പാർട്മെന്റിലൂടെ തുളച്ചുകയറിയാണു ബോംബ്
പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള മിലിറ്ററി കമാന്‍ഡ് സെന്റർ സ്ഥാപിക്കാൻ ചൈന.ഒരു ആണവയുദ്ധം ഉണ്ടാകുന്ന ഘട്ടത്തിൽ ചൈനീസ് പ്രസിഡന്റുൾപ്പെടെ ഉന്നത നേതാക്കൾക്ക് സുരക്ഷാ സ്ഥാനം ഒരുക്കാനാണ് ഇത്. ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഈ കേന്ദ്രം. 1500 ഏക്കർ വ്യാപ്തിയിലാണ് ഈ സൈനിക
സ്ഥാനമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയയോട് പ്രകടിപ്പിച്ച അനുഭാവത്തിൽ അസ്വസ്ഥരായ ദക്ഷിണ കൊറിയ തങ്ങളുടെ തദ്ദേശീയ അയൺ ഡോം പദ്ധതി വേഗത്തിലാക്കുന്നു. ട്രംപ് ഉത്തര കൊറിയയെ ആണവശക്തിയെന്നു വിശേഷിപ്പിച്ചതും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പറ്റി നല്ലവാക്കുകൾ പറഞ്ഞതുമാണു ദക്ഷിണ
ആണവകേന്ദ്രങ്ങളിലേതിലെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ മറുപടി രൂക്ഷയുദ്ധമായിരിക്കുമെന്ന് ഇറാൻ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയാണ് ഇസ്രയേലിനെയും യുഎസിനെയും ലക്ഷ്യം വച്ചു താക്കീത് പുറപ്പെടുവിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ
കൊൽക്കത്തയിൽ നടന്ന റിപബ്ലിക് ദിന പരേഡിൽ റോബടിക് നായ്ക്കളെയും പ്രദർശിപ്പിച്ചു ഇന്ത്യൻ ആർമി . 'സഞ്ജയ്' എന്നു പേരിട്ടിരിക്കുന്ന റോബട്ടിക് നായ്ക്കൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. തന്ത്രപരമായ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത്തരം ഓൾ-വെതർ റോബട്ടിക് നായ്ക്കളെ ആർമിയുടെ
യുഎസിന്റെ നാവികക്കപ്പലുകളുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ വന്നിട്ടുണ്ട്. കീർസാജ്, നിമിറ്റ്സ് തുടങ്ങിയ കപ്പലുകളെ യുഎഫ്ഒകൾ പിന്തുടർന്നെന്നും മറ്റും അനേകം അഭ്യൂഹങ്ങൾ ഇടക്കാലത്ത് പുറത്തിറങ്ങിയിരുന്നു, ചില വിഡിയോകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ യുഎസ് പടക്കപ്പലുകളിൽ ദുരൂഹതയുടെ പുകയിൽ നിൽക്കുന്ന ഏറ്റവും
ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ടുള്ള പ്രൗഢനാമങ്ങളിലൊന്നാണ് ഐഎൻഎസ് രാജ്പുത്. രാജ്പുത് ക്ലാസ് എന്നൊരു കപ്പൽശ്രേണി തന്നെ നേവിയിലുണ്ട്.ഇതിനു തുടക്കമിട്ടത് ഇന്ത്യ 1948ൽ ബ്രിട്ടനിൽ നിന്നു വാങ്ങിയ എച്ച്എംഎസ് റോത്തർഹാം എന്ന കപ്പലാണ്. ഇതിന്റെ പേര് ഐഎൻഎസ് രാജ്പുത് എന്നാക്കി മാറ്റി. ബ്രിട്ടിഷ് നാവികസേനയുടെ
എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിലാണ്രാജ്യം. അഭിമാനിക്കാവുന്ന പ്രൗഢ ഗംഭീരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഓരോ റിപ്പബ്ലിക് ദിനവും കടന്നു പോവുന്നത്. വര്‍ഷങ്ങളായി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഒന്നാണ് 21 ഗണ്‍ സല്യൂട്ട്. മുൻപ് '25 പൗണ്ടര്‍' തോക്കാണ് ഈ സൈനിക ചടങ്ങില്‍
ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ്
ലോകത്തെ നിരവധി കോർപറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമായി ലോകത്ത് ശ്രദ്ധ നേടിയ കമ്പനിയായിരുന്നു ഹിൻഡൻബർഗ് റിസർച്. ഈ കമ്പനി കഴിഞ്ഞദിവസം പൂട്ടിയത് സാമ്പത്തികരംഗത്തെ വലിയ വാർത്തകളിൽ ഒന്നാണ്. എങ്ങനെയാണ് ഈ സ്ഥാപനത്തിന് ഹിൻഡൻബർഗ് എന്നു പേരു കിട്ടിയത്? ആ പേര് വന്നത് ലോകം ഞെട്ടിയ ഒരു
പോര്‍വിമാനങ്ങളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് ബ്രസീലിയന്‍ വ്യോമസേന. ആധുനിക ഗ്രിപെന്‍ ഇ പോര് വിമാനങ്ങള്‍ക്കൊപ്പം പോര്‍മുഖത്ത് നിലയുറപ്പിക്കാവുന്ന ഭാരം കുറഞ്ഞ പോര്‍വിമാനങ്ങളെയാണ് ബ്രസീല്‍ തേടുന്നത്. ബ്രസീലിന്റെ കരാറിനു ശ്രമിക്കുന്നവരില്‍ ഇന്ത്യന്‍ നിര്‍മിത തേജസ് എംകെ1എ പോര് വിമാനവുമുണ്ട്.
1965ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ട സമയം. പാക്കിസ്ഥാനിലെ ലാഹോറിലെ ശത്രു പാളയം തകര്‍ത്ത് തിരിച്ചു വരികയായിരുന്ന ഇന്ത്യന്‍ പോര്‍വിമാനം പാക്ക് സൈനികര്‍ വെടിവെച്ചിട്ടു. വിമാനത്തിലെ പൈലറ്റിനെ പരുക്കുകളോടെ പിടികൂടി യുദ്ധ തടവുകാരനാക്കി. പൈലറ്റിന്റെ പേരുവിവരങ്ങള്‍
പിറവിയിലേ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സംഘര്‍ഷഭരിതമായ പിറവിക്കു ശേഷവും പല രീതിയില്‍ ഇന്ത്യ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ചേരി ചേരാനയം തുടരുമ്പോള്‍ പോലും അയല്‍ക്കാരുമായി, പ്രത്യേകിച്ചും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളും പലപ്പോഴും യുദ്ധത്തിലാണ് അവസാനിച്ചത്.
ജനറൽ ഫുൽജനികോ ബാറ്റിസ്റ്റയെ പുറത്താക്കിയാണ് ഇതുപോലൊരു ജനുവരിയിൽ 74 വർഷം മുൻപ് ഫിദൽ കാസ്ട്രോ ക്യൂബയുടെ അധികാരം പിടിച്ചത്. യുഎസിനെ ഈ വിപ്ലവം നന്നായി അലോസരപ്പെടുത്തി. ശീതയുദ്ധകാലമാണ്. തങ്ങളോട് കീഴ്പെട്ട ഒരു രാജ്യം ഇതാ സോവിയറ്റ് ചേരിയിലേക്കു പോകുന്നു. ഉപരോധങ്ങളും സമ്മർദ്ദങ്ങളും ഫലിച്ചില്ല.1961
1951ൽ കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിനു മുകളിൽ ഗാൻഡർ എന്ന സ്ഥലത്ത് ഒരു അമേരിക്കൻ വിമാനം ഓറഞ്ച് നിറത്തിലുള്ള ഒരു യുഎഫ്ഒ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.ഈ സംഭവം വളരെ പ്രശസ്തമാകുകയും ചെയ്തു. അക്കാലത്ത് ഗാൻഡർ വടക്കൻ അറ്റ്ലാന്റിക് മേഖലയിലെ തിരക്കുള്ള ഒരു എയർപോർട്ടാണ്. അനേകം വിമാനങ്ങൾ ഇവിടെ ഇന്ധനം
പഞ്ചാബിലെ അജ്നാല പട്ടണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറാണു കലിയൻവാല കുഹ്. ഈ കിണറിന് സങ്കടകരമായ ഒരു ചരിത്രമുണ്ട്.ബ്രിട്ടിഷുകാർ 1857ൽ കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടെ ശേഷിപ്പുകൾ പേറിയിരുന്ന കിണറാണിത്. 2014ൽ ഈ ശേഷിപ്പുകൾ കിണറിൽനിന്ന് കണ്ടെത്തുകയായിരുന്നു.മണ്ണില്‍പുതഞ്ഞ നിലയിലായിരുന്നു അസ്ഥികൂടങ്ങൾ.
ലോകം മുഴുവൻ യുദ്ധപ്പനി ബാധിച്ച കാലമായിരുന്നു രണ്ടാംലോകയുദ്ധകാലം. എതിർച്ചേരിയെ തറപറ്റിക്കാനായി എല്ലാ തന്ത്രങ്ങളും രാജ്യങ്ങൾ പയറ്റിക്കൊണ്ടിരുന്ന സമയമാണത്. പല വിചിത്ര ആയുധഗവേഷണങ്ങളും ലോകത്തെ വിവിധ ഭാഗങ്ങളിൽ നടന്നു. ഇതിൽ പലതുംവിശ്വസിക്കാൻ പാടുള്ളവയായിരുന്നു. ഒരു വലിയ പദ്ധതിക്ക് യുഎസ് രണ്ടാം ലോകയുദ്ധ
നിരവധി യുദ്ധങ്ങളിൽ തിളക്കമേറിയ സേവനം നൽകിയ ഹവിൽദാർ ബൽദേവ് സിങ് (93) അന്തരിച്ചു. ജമ്മുവിലെ നൗഷേര സ്വദേശിയാണ്. ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ 4 വലിയ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ളവരിൽ ജീവിച്ചിരുന്ന ചുരുക്കം സൈനികരിലൊരാളാണു സിങ്. 1931 സെപ്റ്റംബർ 27ന് നൗഷേരയിലെ നൗനിഹാൽ ഗ്രാമത്തിലാണ് ബൽദേവ്
90,000 കോടി രൂപയുടെ മെഗാ പ്രതിരോധ കരാറുകളുമായി സമുദ്ര ശക്തിയാകാൻ ഒരുങ്ങി ഇന്ത്യ. 26 റഫേൽ മറീനുകളിൽ 22 എണ്ണം സിംഗിൾ സീറ്റർ എം ജെറ്റുകളും നാലെണ്ണം ഇരട്ട സീറ്റുള്ള ട്രെയിനറുകളുമാണ്. തദ്ദേശീയമായ ഇരട്ട എൻജിൻ യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതുവരെയുണ്ടാകുന്ന വിടവ് നികത്താനാണ് 26 റഫേലുകൾ
യുദ്ധത്തിൽ വലഞ്ഞ യുക്രെയ്ൻ ജനതയ്ക്ക് സഹായങ്ങൾ നൽകി ഒലേന സെലൻസ്ക ഫൗണ്ടേഷൻ. മുപ്പതിലധികം രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയാണു ഒലേന ഫൗണ്ടേഷൻ ഇതു നിർവിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയുടെ ഭാര്യയാണ് ഒലേന. ഒലേനയുടെ ഫൗണ്ടേഷൻ വാർഷിക കണക്കുകൾ വെളിയിൽ വിട്ടു. യുക്രെയ്നിലെ 10 മേഖലകളിലുള്ള
വായുവില്‍ നിന്നും വായുവിലേക്കു തൊടുക്കാവുന്ന മിസൈലുകളില്‍ യൂറോപ്യന്‍ നിര്‍മിത മിസൈലിനെ മറികടക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ അസ്ത്ര എംകെ3യെന്ന് റിപ്പോർട്ടുകൾ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത അസ്ത്ര എംകെ3യാണ് യൂറോപ്യന്‍ നിര്‍മിത മെറ്റിയോറിനെ മറികടക്കുന്ന പ്രകടനം നടത്തുന്നത്.
ക്രൂരതകളുടെ ഒരധ്യായം ലോകത്ത് രചിച്ച നാത്സി ഭരണകൂടത്തിൽ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷൻമാരുണ്ട്. ഹിറ്റ്ലറും ഹിംലറുമൊക്കെ ഇതിനുദാഹരണം.എന്നാൽ നാത്സി വനിതകളിൽ ഏറ്റവും ക്രൂരയാരെന്നു ചോദിച്ചാൽ പല ചരിത്രകാരൻമാരും ഒരു പേരാകും പറയുക...ഇർമ ഗ്രെസ് ആൽഫ്രഡ്–ബെർത്ത ദമ്പതികളുടെ മകളായി 1923ൽ ആണ് ഇർമ
ലാസ് വെഗാസിൽ, നിയുക്ത പ്രസിഡന്റായ ട്രംപിന്റെ ഹോട്ടലിന് പുറത്ത് സൈബർട്രക്ക് പൊട്ടിത്തെറിച്ചതും ന്യൂ ഓർലിയൻസിലെ ട്രക്ക് ആക്രമണവും അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നു. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ. ഇരുസംഭവങ്ങളിലും വാഹനം റെന്റിനെടുത്തത് ട്യൂറോ
ഉത്തരകൊറിയയുടെ മുൻ ഏകാധിപതി കിം ജോങ് ഇല്ലിന്റെ 13ാം ചരമവാർഷികം ഡിസംബറിൽ കടന്നുപോയി. പിതാവിന്റെ സ്മൃതികുടീരം സന്ദർശിച്ച് കിം ജോങ് ഉൻ ആദരാഞ്ജലി അർപ്പിക്കുന്നതിന്റെയൊക്കെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പിതാവിന്റെയും മുത്തച്ഛന്റെയും നിഴലാകാനല്ല മറിച്ച് അവരേക്കാളെല്ലാം കരുത്തുറ്റതും
കസഖ്സ്ഥാനിലെ അക്തൗവിൽ 38 പേരുടെ മരണത്തിനിടയാക്കി അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ സംഭവത്തിൽ വിവാദങ്ങൾ അലയടങ്ങിയിട്ടില്ല. ഇന്നലെ വെളിപ്പെടുത്തലുമായി അസർബൈജാൻ പ്രസിഡന്റ് ഇലാം അലിയേവ് രംഗത്തെത്തിയിരുന്നു. റഷ്യൻ പ്രതിരോധവൃത്തങ്ങൾ വെടിവച്ചതാണു വിമാനം തകരാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
Results 1-50 of 2087
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.